Monday 14 April 2014

കർണ്ണികാരം

സൂര്യ ഗായത്രി കളുരുവിടും
ആര്യ ദ്രാവിഡ സംസ്കാര സമന്വയം
ഭദ്ര ദീപം കൊളുത്തി യുണരുമീ
വിശുദ്ധ ഗ്രമാന്തരങ്ങളി
എവിടെയാണാ ണ്ണികാരം
ഒരുവേള എന്നാത്മാവാം കണിക്കൊന്ന
കാലികമേയുന്ന കുന്നിചെരുവി
കൈയ്യികറങ്ങുന്ന കാറ്റാടിയുമായി
ഓടിക്കളിച്ചൊരെബാല്യ സ്മൃതിക
പൂത്തുനില്ക്കുമൊരു ണ്ണികാരത്തി
ചുവടെത്തി നില്ക്കുന്നീ വിഷുപുലരിയി
വാമുടികെട്ടഴിച്ചിട്ടു തനുവിചന്ദനം പൂശി
മലതാലമേന്തിനികുമൊരു തന്വംഗിയെ പോ
പച്ചില ചാത്തഴിചിട്ടു മാലേയവുമണിഞ്ഞു
മഞ്ഞകിങ്ങിണി ചാത്തിയൊരുസുന്ദരി
മാരുതകരങ്ങളിവ്രീളാവിവശയായി
പ്രകൃതിക്കു തൊടുകുറിയായി നിന്നൊരാകൊന്ന  
വെട്ടേറ്റുവീണിട്ടുമേന്റെയേകാന്തതയി
പൊട്ടിമുളക്കുന്നു തളിക്കുന്നു പൂക്കുന്നു;
വഴിതെറ്റി വന്നൊരു വിഷുപക്ഷി മൂകനായി
ഒരുതരു ശാഖിയികുമ്പിട്ടിരിക്കുന്നു
പാടങ്ങളില്ലാത്ത നാടു കാണുമ്പോ
പാടാമറന്നുവോ പാവം പതംഗം
എങ്ങുമുയരുന്ന കോണ്ക്രീറ്റ് സൗധങ്ങക്കിടയി
ഞെരുങ്ങുന്നു തേങ്ങുന്നു തെന്ന
തെളിനീചോലകപോലും നികന്നുപോയ്
ഒളിച്ചിന്നിയൊഴുകിയൊരാറും വരണ്ടുപോയ്
പുഴയുടെ  മാറിലേക്കൊഴുകുന്നു ലോറിക
പൂഴിചുമടുമായി തിരിച്ചു പോവുന്നു
പുഴയൊഴുകും വഴി മാത്റം നീളുന്നു,
പുഴയൊരു കടംകഥയായിമാറുന്നു
മാറുന്ന ലോകത്തിമാറ്റങളില്ലാതെ
ഉച്ചസൂര്യദൂരെ ഉദിച്ചുയരുന്നു,
കഥയൊന്നുമറിയാതെ കനലാട്ടം തുടരുന്ന
കതിരവനെ നോക്കി ഗണികപറയുന്നു
വിഷുഫലം മഹാകേമം  നാടിനൈശ്വര്യം
അളന്നെടുത്താലും ഒഴിയില്ല പത്തായം
ബ്രാഹ്മമുഹൂത്തത്തിലാദിത്യമന്ത്റം
ജപിച്ചുണരുന്ന ലോകമേ കാലത്തിവേദന
കൊഴിഞ്ഞു വീഴുന്ന കൊന്ന പൂക്കളായ്

അടിഞ്ഞു കൂടുന്നീ വരണ്ട ഭൂമിയിൽ       

No comments:

Post a Comment